Wednesday, September 25, 2013

രഘുറാം രാജനും സുബ്ബറാവുവും തമ്മിലെന്ത്?


ഡോ. ടി. എം. തോമസ് ഐസക്

മുന്‍ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവുവിനെ കോര്‍പറേറ്റുകള്‍ക്കു മാത്രമല്ല, ധനമന്ത്രി ചിദംബരത്തിനും അത്ര പഥ്യമായിരുില്ല എത് പരസ്യമായ രഹസ്യമാണ്. സുബ്ബറാവു യാഥാസ്ഥിതികമായ പണനയമാണ് സ്വീകരിച്ചിരുത് എായിരുു വിമര്‍ശനം. സാമ്പത്തിക ഉത്തേജനത്തിന് പലിശ കുറയണം, പണം സുലഭമായി ലഭ്യമാകണം. എാല്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പലിശ ഉയരണം, പണലഭ്യത കുറയണം. രണ്ടുകൂടി നടക്കില്ലെു വ്യക്തം. അതുകൊണ്ട് വിലക്കയറ്റത്തെ മെരുക്കാനാണ് സുബ്ബറാവു തീരുമാനിച്ചത്. സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുത് സര്‍ക്കാരിന്റെ ചുമതലയാണ്, റിസര്‍വ് ബാങ്കിന്റേതല്ല എായിരുു അദ്ദേഹത്തിന്റെ നിലപാട്. ധനക്കമ്മി പിടിച്ചുകെ'ാന്‍ കച്ചകെ'ിയിറങ്ങിയ ചിദംബരത്തിന് ഈ നിലപാട് പിടിച്ചില്ല. തന്റെ അലോസരം ചിദംബരം മറച്ചുവെച്ചുമില്ല.

സുബ്ബറാവുവില്‍ നി് വ്യത്യസ്തമായ നയമായിരിക്കും പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കൈക്കൊളളുക എാണ് പൊതുവേ കരുതിയിരുത്. പുതിയ ഗവര്‍ണറുടെ വരവ് കമ്പോളം ശരിക്കും ആഘോഷിക്കുകയും ചെയ്തു. സെന്‍സെക്‌സ് 700 പോയിന്റ് കുതിച്ചുചാടി. എഴുപത് രൂപയിലേയ്ക്കു താഴും എു പ്രവചിക്കപ്പെ'ിരു രൂപയുടെ മൂല്യം 62ലേയ്ക്കു തിരിച്ചു കയറി. രഘുറാം രാജന്‍ വളരെ വിനയാന്വിതനായിരുു. തന്റെ മാജിക്കൊുമല്ല, മറിച്ച് കമ്പോളം ആത്മവിശ്വാസത്തോടെയുളള ഒരു വര്‍ത്തമാനം കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുു, അതുമാത്രമേ താന്‍ ചെയ്തുളളൂ എാെക്കെയാണ് സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞത്.

പക്ഷേ, വിപണിയുമായുളള മധുവിധു ഇത്ര പെ'െ് അവസാനിക്കുമെ് ആരും കരുതിക്കാണില്ല. രഘുറാം രാജന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ സെന്‍സെക്‌സ് 350 പോയിന്റ് ഇടിഞ്ഞു. രൂപയും ഡോളറിന് 62.5യിലേയ്ക്കു വീണു. കോര്‍പറേറ്റു വക്താക്കള്‍ തങ്ങളുടെ നിരാശ പരസ്യമായി പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച കേവലം അഞ്ചു ശതമാനം മാത്രമാണ്. ഇത് നടപ്പുവര്‍ഷത്തില്‍ ആറരയായി ഉയരുമൊയിരുു ധനമന്ത്രിയുടെ ബജറ്റ് പ്രതീക്ഷ. പക്ഷേ, ആദ്യപാദത്തില്‍ സാമ്പത്തിക വളര്‍ച്ച 4.4 ശതമാനം മാത്രമാണ്. ഈ പശ്ചാത്തലത്തില്‍ പലിശനിരക്ക് കുറച്ചുകൊണ്ട് നിക്ഷേപത്തെ ഉത്തേജിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നടപടി സ്വീകരിക്കുമൊണ് പ്രതീക്ഷിച്ചത്.

രൂപയുടെ മൂല്യത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പണലഭ്യത കുറയ്ക്കുതിന് സുബ്ബറാവു കര്‍ശനനടപടി സ്വീകരിച്ചിരുു. റിസര്‍വ് ബാങ്കില്‍ നി് റിപ്പോ പരിധി കഴിഞ്ഞ് ചുരുങ്ങിയ കാലത്തേയ്‌ക്കെടുക്കു മാര്‍ജിനല്‍ ഫെസിലിറ്റിയ്ക്ക് പലിശനിരക്ക് ഉയര്‍ത്തുകയും ചെയ്തു. രൂപയുടെ മൂല്യം സംബന്ധിച്ച ഊഹക്കച്ചവടത്തിലേയ്ക്കു പണമൊഴുകുത് തടയാനായിരുു ഈ നടപടികള്‍.

സാമ്പത്തിക ഉത്തേജനത്തിനായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് മാസം തോറും 80-85 ബില്യ ഡോളറിന്റെ കടപ്പത്രം അമേരിക്കന്‍ കമ്പനികളില്‍ നി് വാങ്ങു നയം സ്വീകരിച്ചിരുു. ഈ ഡോളറില്‍ നല്ലൊരു ഭാഗം ഇന്ത്യപോലുളള രാജ്യങ്ങളിലെ ഉയര്‍ പലിശ കൊണ്ടു നേ'മുണ്ടാക്കാന്‍ ഇങ്ങോ'് ഒഴുകിയിരുു. അമേരിക്കയുടെ നയം തിരുത്തുമെുളള ആശങ്കയാണ് രൂപയുടെ മൂല്യമിടിച്ചത്. അമേരിക്ക നയം തിരുത്തിയാല്‍ ഡോളറിന്റെ ലഭ്യത കുറയും. അമേരിക്കയിലെ പലിശനിരക്കുയരും. ഇന്ത്യയിലേയ്ക്കു വ ഡോളര്‍ തിരിച്ചൊഴുകാന്‍ തുടങ്ങും. ഇത് രൂപയെ കൂടുതല്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. രൂപയുടെ മൂല്യം കുത്തനെ ഇടിയാന്‍ തുടങ്ങിയാല്‍ അതീവഗുരുതരമായ പ്രതിസന്ധിയിലേക്കു നയിക്കും. ഇതൊക്കെയായിരുു സുബ്ബറാവുവിനെ അല'ിയത്.

രഘുറാം രാജനെ ഭാഗ്യം കടാക്ഷിച്ചു. അമേരിക്കയിലെ സാമ്പത്തിക വീണ്ടെടുപ്പ് ഇപ്പോഴും ദുര്‍ബലമാണെും അതുകൊണ്ട് സാമ്പത്തിക ഉത്തേജന നടപടികള്‍ തല്‍ക്കാലം തുടരാനുമാണ് ഫെഡറല്‍ റിസര്‍വ് ഏറ്റവും അവസാനം തീരുമാനിച്ചത്. രഘുറാം രാജന്റെ നിയമനവും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനവും ഒരുമിച്ചായിരുു. പുതിയ ഗവര്‍ണറുടെ ആത്മവിശ്വാസത്തെക്കാള്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെയാണ് വിപണി ആഘോഷിച്ചതെു പറയാം. രൂപയുടെ മൂല്യം 68ല്‍ നി് 62 ആയി കുതിച്ചുകയറിയതിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തികമാന്ദ്യം കണക്കിലെടുത്തുകൊണ്ട് പലിശ കുറയ്ക്കാനുളള തീരുമാനം പുതിയ ഗവര്‍ണര്‍ പ്രഖ്യാപിക്കുമൊണ് എല്ലാവരും കരുതിയത്.

എാല്‍ സെപ്തംബര്‍ നാലിന്റെ പ്രസ്താവനയില്‍ രഘുറാം രാജന്‍ പറഞ്ഞത് സുബ്ബറാവു പറഞ്ഞുകൊണ്ടിരു കാര്യങ്ങള്‍ തയൊണ്, 'റിസര്‍വ് ബാങ്കിന്റെ പ്രാഥമിക ചുമതല രാജ്യത്തിന്റെ നാണയത്തിന്റെ മൂല്യത്തിലുളള വിശ്വാസം നിലനിര്‍ത്തുകയാണ്. ആത്യന്തികമായി ഇതിന്റെ അര്‍ത്ഥം വിലക്കയറ്റവും അതുസംബന്ധിച്ച പ്രതീക്ഷകളും താഴ്ത്തിയും താരതമ്യേനെ സ്ഥിരമായി നിലനിര്‍ത്തുകയുമാണ്. ഈ വിലക്കയറ്റം ആഭ്യന്തര കാരണങ്ങളാലുണ്ടാകാം. അല്ലെങ്കില്‍ സപ്ലൈയുടെ പരിമിതിയും ഡിമാന്റിന്റെ സമ്മര്‍ദ്ദവും മൂലം നാണയത്തിന്റെ മൂല്യത്തില്‍ വരു മാറ്റമാണ്. ഇവ കൈകാര്യം ചെയ്യലാണ് റിസര്‍വ് ബാങ്കിന്റെ കടമ'.

വിദേശ വിനിമയരംഗത്ത് രൂപയുടെ മൂല്യം ഇടിയുതിനുളള പ്രവണത അമേരിക്കയുടെ തീരുമാനം മൂലം തല്‍ക്കാലം വിരാമമി'ിരിക്കുകയാണ്. എാല്‍ ആഭ്യന്തരമായ വിലക്കയറ്റത്തിന് ആക്കം കൂടിയിരിക്കുകയാണ്. കഴിഞ്ഞ മാസത്തെ മൊത്ത വിലക്കയറ്റം 6.1 ശതമാനമാണ്. ചില്ലറ വില്കയറ്റമാക'െ, 10 ശതമാനത്തിലേറെയാണ്. വിലക്കയറ്റത്തിന്റെ അടിസ്ഥാനകാരണം രൂപയുടെ മൂല്യം അമ്പതില്‍ നി് 62 ആയി ഇടിഞ്ഞതാണ്. ഭക്ഷ്യധാന്യങ്ങളുടെ ഊഹക്കച്ചവടവും ഒരു മുഖ്യകാരണമാണ്. ഇവയെല്ലാംകൂടി രാജ്യത്തിനകത്ത് വിലക്കയറ്റത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുു. വിലക്കയറ്റത്തിന്റെ ദൂഷിതവലയത്തിലേയ്ക്ക് രാജ്യം നീങ്ങിയാല്‍ രണ്ടു പ്രത്യാഘാതങ്ങളുണ്ടാകും. ഒ്, ജനങ്ങളുടെ യഥാര്‍ത്ഥവരുമാനമിടിയും. അതു ശക്തമായ പ്രതിഷേധത്തിനിടവരുത്തും. രണ്ട്, ആഭ്യന്തരവിലക്കയറ്റം കയറ്റുമതിയെ നിരുത്സാഹപ്പെടുത്തും. വ്യാപാരക്കമ്മി വര്‍ദ്ധിപ്പിക്കുകയും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് ഇവയൊക്കെ പരിഗണിച്ച് സുബ്ബറാവുവിന്റെ മാതൃക ത െപുതിയ ഗവര്‍ണറും സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

പക്ഷേ, സുബ്ബറാവു തീരുമാനമെടുക്കാന്‍ അറച്ചിരു ഒരുകാര്യം രഘുറാം രാജന്‍ ചെയ്യാന്‍ തീരുമാനിച്ചു. പലിശനിരക്ക് ഉയര്‍ത്തി. ഇതുമൂലം ഉപഭോക്തൃ വായ്പയുടെ പലിശനിരക്ക് ഉയരും എ് ഉറപ്പായി. ഇവയുടെ കമ്പോളത്തെ പ്രതികൂലമായി ബാധിക്കും. നിക്ഷേപകരെ അകറ്റും. എാല്‍ ഇതത്ര വലിയ പ്രശ്‌നമായി പുതിയ ഗവര്‍ണര്‍ കാണുില്ല. പലിശനിരക്കിനെക്കാള്‍ പ്രധാനം പണത്തിന്റെ ലഭ്യതയാണ് എാണെു തോുു, അദ്ദേഹത്തിന്റെ നിലപാട്. പലിശനിരക്ക് ഉയര്‍ത്തിയ വേളയില്‍ത്ത െപണലഭ്യത നിയന്ത്രിക്കുതിനു വേണ്ടി സുബ്ബറാവു എടുത്ത കര്‍ശന നടപടികളില്‍ ചില ഇളവുകള്‍ അദ്ദേഹം പ്രഖ്യാപിച്ചതിന്റെ യുക്തിയിതാണ്.

രൂപയുടെ മൂല്യമിടിയല്‍ നിലച്ചത് താല്‍ക്കാലികം മാത്രമാണ്. അമേരിക്കന്‍ നയം എു തിരുത്തപ്പെടുുവോ രൂപയുടെ മൂല്യം അു താഴോ'ു വീണ്ടും പോകും. അമേരിക്കന്‍ നയത്തില്‍ മാറ്റമൊുമില്ലെങ്കിലും ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി ഇത്തെ തോതില്‍ തുടര്‍ാല്‍ പതുക്കെ പതുക്കെയാണെങ്കിലും രൂപയുടെ മൂല്യം ഉയരും. അമേരിക്ക നയമെു മാറ്റും? നമ്മുടെ വിധിനാള്‍ എു വരും? ഇക്കാര്യമറിയാന്‍ കവിടി നിരത്തേണ്ട കാര്യമില്ല. 2014 ആദ്യം മുതല്‍ അമേരിക്കന്‍ ഉത്തേജക പരിപാടി പിന്‍വലിക്കപ്പെ'ു തുടങ്ങും. എുവെച്ചാല്‍ സാമ്പത്തിക തകര്‍ച്ചയ്ക്കു തടയിടുതിന് രാജ്യത്തിന് മൂു നാലുമാസത്തെ ഇടവേള കി'ിയി'ുണ്ട്.

ഇറക്കുമതി കുറയ്ക്കാന്‍ എന്തെല്ലാം കൂടുതല്‍ നടപടികള്‍ ഫലപ്രദമായി സ്വീകരിക്കാന്‍ കഴിയും എതാണ് ഏറ്റവും പ്രധാനപ്പെ' കാര്യം. രണ്ടാമത്തേത് വിലക്കയറ്റം അന്തരീക്ഷം ഇല്ലാതാക്കാന്‍ കഴിയുമോ എുളളതാണ്. മൂാമത്തേത് രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദനം ഗണ്യമായി ഉയര്‍ത്താന്‍ കഴിയുമോ എുളളതാണ്. ആദ്യം പറഞ്ഞ രണ്ടെണ്ണത്തിനും നടപടികള്‍ സ്വീകരിക്കുുണ്ട്. എാല്‍ മൂാമത്തേത് ഉത്തരമില്ലാതെ തുടരുകയാണ്. കോര്‍പറേറ്റുകളുടെ നില പരുങ്ങലിലാണ്. ഫിച്ച് ഇന്ത്യാ റേറ്റിംഗ്‌സ് നടത്തിയ ഒരു പഠനത്തില്‍ 290 കമ്പനികളില്‍ 223ഉം തങ്ങളഉടെ വിദേശക്കടം ഹെഡ്ജ് ചെയ്തിരുില്ല. അതുപോലെ കെപിഎംപി നടത്തിയ ഒരു പഠനത്തില്‍ മുക്കാല്‍ ഭാഗം കമ്പനികളും വിദേശ റിസ്‌ക് മാനേജ്‌മെന്റ് പോളിസി ഔപചാരികമായി ഉണ്ടായിരുങ്കിലും 43 ശതമാനവും പ്രായോഗികമായി നടപ്പിലായിരുില്ല. രൂപയുടെ മൂല്യമിടിവു മൂലം ഈ കമ്പനികളില്‍ നല്ലൊരു പങ്കും ഏറിയും കുറഞ്ഞും പ്രതിസന്ധിയിലാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കു താല്‍ക്കാലിക വിരാമമാകുമ്പോള്‍ അവരുടെ ശ്രമം നിക്ഷേപം വര്‍ദ്ധിപ്പിക്കാനായിരിക്കില്ല, കടം ഡീലീവെറേജു ചെയ്യാനായിരിക്കും. അതല്ലെങ്കില്‍ കറന്‍സി റിക്‌സ് അകറ്റാന്‍ കടം ഹഡ്ജ് ചെയ്യാനായിരിക്കും. അതുകൊണ്ട് ഇഷ്ടപ്പെ'ാലും ഇല്ലെങ്കിലും സാമ്പത്തിക ഉത്തേജനത്തിന്റെ നിര്‍ണായക പങ്ക് സര്‍ക്കാരിന്റെ ചുമതലയിലേയ്ക്കു വരുു. എാല്‍ അങ്ങനെയൊരു പരിപാടി ചിദംബരത്തിനില്ല.  

No comments:

Post a Comment

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...