Monday, February 15, 2016

കേരളം സാമ്പത്തിക പ്രതിസന്ധിയുടെ കരിനിഴലിൽ....

കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് 2016-17ലെ ബജറ്റ്രേഖ വിരചൂണ്ടുന്നത്. ആസിയാ കരാറും മറ്റും കേരളത്തിന്റെ നാണ്യവിളകളെ തകത്തിരിക്കുന്നുവെന്ന് അവയെ സ്വാഗതംചെയ്തവപോലും കേഴുകയാണ്. നിനച്ചിരിക്കാതെ മറ്റൊരു അപകടംകൂടി നമ്മെ തുറിച്ചുനോക്കുന്നുണ്ട്. എണ്ണവിലയിടിവ് നീണ്ടുനിക്കുകയാണെങ്കിഫിനിന്ന് കൂടുതപേ തിരിച്ചുപോരേണ്ടിവരും. ഗഫ് പണവരുമാനം ഇടിയും. ഈനില തുടന്നാ നമ്മുടെ സാമ്പത്തികവളച്ച പ്രതിവഷം 34 ശതമാനംവരെ ഇടിയാമെന്ന് ഇക്കണോമിക് റിവ്യൂ ജാഗ്രതപ്പെടുത്തുന്നു. ഇത്തരമൊരു സാമ്പത്തികമാന്ദ്യം ഉണ്ടായാ കേരളത്തിലെ ക്ഷേമനേട്ടങ്ങ നിലനിത്താനും കഴിയാതെപോകും. 
 2006-നുശേഷം കേരളസമ്പദ്ഘടന ശരാശരി 7.6 ശതമാനം നിരക്കി വളരുകയായിരുന്നു. എന്നാ, ഈ പതിറ്റാണ്ടിന്റെ ആദ്യത്തെ അഞ്ചുവഷമെടുത്താ സാമ്പത്തികവളച്ച 6.1 ശതമാനം വീതമേ ഉണ്ടായിട്ടുള്ളൂ. 2004-05 സ്ഥിരവില വരുമാനത്തിലാണ് ഈ കണക്കുകൂട്ട. എന്നാ, എക്കണോമിക് റിവ്യൂ 2011-12 വിലനിലവാരത്തി കണക്കുകൂട്ടുമ്പോ 2013-14 കേരളം 4.3 ശതമാനമേ വളന്നുള്ളൂ. അതേസമയം, 2014-15 6.2 ശതമാനം വളന്നു. ഈ വളച്ച ഒരു കുതിപ്പായി ചില തെറ്റിദ്ധരിച്ചിരിക്കയാണ്. എന്നാ, ദേശീയ സാമ്പത്തികവളച്ച ഈ പുതിയ കണക്കുരീതിപ്രകാരം 7.3 ശതമാനമാണ്.
പതുകളുടെ അവസാനംമുത കേരളത്തിലെ സാമ്പത്തികവളച്ച ദേശീയ ശരാശരിയെക്കാ മികച്ചതായിരുന്നു. അതാണ് ഇപ്പോ തകിടംമറിഞ്ഞിരിക്കുന്നത്. കാഷികമേഖലയിലെ ഉത്‌പാദനം സമീപകാലത്ത് തുടച്ചയായി കുറഞ്ഞുകൊണ്ടിരിക്കയാണ്. 2014-15 കാഷികവളച്ച 4.67 ശതമാനമാണ്. കഴിഞ്ഞവഷവും കാഷികോത്‌പാദനം കുറയുകയാണുണ്ടായത്. യു.ഡി.എഫ്. അധികാരത്തി വരുമ്പോ ഉണ്ടായ ഉത്‌പാദനത്തെക്കാ കുറവാണ് പടിയിറങ്ങുമ്പോഴുള്ള ഉത്പാദനം. വ്യവസായമേഖലയിലും മുരടിപ്പാണ്. ദേശീയ ശരാശരിയെക്കാ വളരെ താഴ്ന്നതാണ് കേരളത്തിലെ വ്യവസായവളച്ച.
പരമ്പരാഗതമേഖലക തകച്ചയിലാണ്. പൊതുമേഖല നഷ്ടത്തിലായി. പുതിയ വകിട വ്യവസായങ്ങളൊന്നും വരുന്നില്ല. ചെറുകിടമേഖലയിലാണ് അല്പം പ്രസരിപ്പുള്ളത്. കെട്ടിടനിമാണമേഖലയുടെ വളച്ചയും മന്ദീഭവിച്ചിരിക്കുന്നു. ഗഫ് മേഖലയിലെ പ്രതിസന്ധി താമസംവിനാ നമ്മുടെ സേവനത്തുറകളെയും ബാധിക്കാ പോവുകയാണ്.ഈ സ്ഥിതിവിശേഷത്തെ നേരിടുന്നതിന് യു.ഡി.എഫ്. സക്കാ എന്തുചെയ്തു എന്നുള്ളതാണ് ബജറ്റ് വിലയിരുത്തുമ്പോ ഉന്നയിക്കേണ്ട ചോദ്യം. കേരളസക്കാറിന്റെ ധനകാര്യത്തെ ഗ്രസിച്ചിരിക്കുന്ന അതിരൂക്ഷമായ പ്രതിസന്ധിമൂലം വികസനപ്രവത്തനങ്ങക്ക് പണമില്ല എന്നുള്ളതാണ് സത്യം.
ധനകാര്യവഷം അവസാനിക്കാ ഇനി ബാക്കി ഒന്നരമാസം. 27,833 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കേണ്ടത്. പക്ഷേ, ഇന്നലെവരെയുള്ള ചെലവ് 7796 കോടിയാണ്. വെറും 28 ശതമാനം മാത്രം. ട്രഷറിയിനിന്ന് പദ്ധതിപ്രവത്തനങ്ങക്കുവേണ്ടി വകുപ്പുക പിവലിച്ച തുകയുടെ കണക്കാണിത്. കഴിഞ്ഞവഷം പദ്ധതിയടങ്ക 22,762 കോടി രൂപയായിരുന്നു. ഇതിന്റെ 61 ശതമാനം പണമേ ചെലവഴിച്ചിട്ടുള്ളൂ എന്നാണ് ഇപ്പോ നിയമസഭയി വിതരണംചെയ്തിരിക്കുന്ന സി.എ.ജി.യുടെ 2014-15ലെ ഫിനാസ് അക്കൗണ്ട് റിപ്പോട്ട് പറയുന്നത്. ഈവഷം ഇത് 50 ശതമാനമെത്തിയാ മഹാഭാഗ്യം.കഴിഞ്ഞ വഷം ചെലവാക്കാതെ ലാപ്സാക്കിയത് ഏതാണ്ട് 10,000 കോടി രൂപ. നടപ്പുവഷത്തി ചെലവാക്കാതെ പാഴാക്കാ പോകുന്നത് 12,000 കോടി രൂപയാണ്. രണ്ടുവഷംകൊണ്ട് 22,000 കോടി രൂപയുടെ പ്രഖ്യാപനങ്ങളാണ് നടപ്പാകാതെ പോയത്.
പ്രഖ്യാപനങ്ങളെല്ലാം വീവാക്കുകളാവുകയാണ്. കഴിഞ്ഞ വഷം ബജറ്റ് പ്രസംഗത്തി 1931 കോടി രൂപയുടെ പുതിയ പദ്ധതിക കെ.എം. മാണി പ്രഖ്യാപിച്ചു. അംഗീകൃതപദ്ധതിയിക്കൊള്ളിച്ചിരുന്ന പരിപാടികക്കുപുറമെയായിരുന്നു കൈയടി ലക്ഷ്യമിട്ടുള്ള ഇത്തരം പ്രഖ്യാപനങ്ങ. ഇവയിലെത്ര നടപ്പായി? വട്ടപ്പൂജ്യം എന്നായിരിക്കും ഉത്തരം. ഇത്തരമൊരു സ്ഥിതിവിശേഷത്തിന്‌ കാരണം, നികുതിപിരിവി വന്നിരിക്കുന്ന വലിയ തകച്ചയാണ്.
കഴിഞ്ഞ അഞ്ചുവഷത്തിനിടയി സംസ്ഥാന ഖജനാവിന്‌ നഷ്ടപ്പെട്ട വരുമാനത്തിന്റെ കണക്കെടുത്താ നാം ഞെട്ടും. 2011-12 മുത 2015-16 വരെയുള്ള അഞ്ച്‌ ബജറ്റുകളി പിരിക്കുമെന്ന്‌ പ്രഖ്യാപിച്ച നികുതി 1.85 ലക്ഷം കോടി രൂപയാണ്. ഇതിനുപുറമേ ആറായിരം കോടി രൂപയുടെ പ്രഖ്യാപിത അധിക വിഭവസമാഹരണവുംകൂടി ഉപ്പെടുത്തിയാ ഈ തുക 1.91 ലക്ഷം കോടി വരും. യഥാഥത്തി പിരിച്ച നികുതി 1.61 ലക്ഷം കോടി രൂപയാണ്. ഏതാണ്ട് മുപ്പതിനായിരം കോടി രൂപയുടെ നികുതിവരുമാനം ചോന്നുവെന്ന്‌ അഥം. അതേസമയം, .ഡി.എഫിന്റെ കാലത്ത് ബജറ്റി പറഞ്ഞതിനെക്കാ കൂടുത നികുതി ഓരോ വഷവും പിരിച്ചിട്ടുണ്ട്.
വാണിജ്യനികുതികളുടെ പിരിവുമാത്രം 106 ശതമാനമാണ്.1.61 ലക്ഷം കോടി രൂപയുടെ നാലി മൂന്നുഭാഗവും പദ്ധതിയിതര ചെലവുകളാണ്. പ്രഖ്യാപിച്ച 30,000 കോടികൂടി പിരിച്ചെടുക്കാ കഴിഞ്ഞിരുന്നെങ്കി കേരളത്തിന്റെ പദ്ധതിയടങ്ക 50 ശതമാനംകൂടി വധിപ്പിക്കാ കഴിയുമായിരുന്നു. ഇതിനുപകരം പ്രഖ്യാപിത പദ്ധതിതന്നെ നമുക്ക് വെട്ടിച്ചുരുക്കേണ്ടിവന്നു. കോട്രാക്ടമാക്ക് കൊടുക്കാനുള്ള തുക 1500-ഓളം കോടി രൂപ കുടിശ്ശികയായി. തന്മൂലം മൂലധനച്ചെലവ് മുരടിച്ചു. 
റവന്യൂവരുമാനം വധിക്കാത്തതുമൂലം പദ്ധതിച്ചെലവ്‌ വെട്ടിച്ചുരുക്കിയിട്ടും റവന്യൂകമ്മി ഉയന്നുകൊണ്ടിരിക്കയാണ്. കഴിഞ്ഞ യു.ഡി.എഫ്. സക്കാ അധികാരത്തി വരുമ്പോ റവന്യൂകമ്മി ആഭ്യന്തരവരുമാനത്തിന്റെ നാലുശതമാനം വരുമായിരുന്നു. അത് 2.29 ശതമാനമായി കുറയ്ക്കുന്നതിന് ആ സക്കാറിന് കഴിഞ്ഞു. ഇതിനുവേണ്ടി ചെലവുകശനമായി ചുരുക്കുന്ന നയമാണ് അവ സ്വീകരിച്ചത്. തുടന്നുവന്ന എ.ഡി.എഫ്. സക്കാ ചെലവ് ചുരുക്കുന്നതിനു പകരം വരുമാനം വധിപ്പിച്ചുകൊണ്ട് കമ്മി കുറയ്ക്കാനാണ് പരിശ്രമിച്ചത്.
യു.ഡി.എഫ്. ഭരണകാലത്ത് റവന്യൂ വരുമാനത്തിന്റെ വധന പ്രതിവഷം 10.98 ശതമാനം ആയിരുന്നത് എ.ഡി.എഫ്. സക്കാറിന്റെ കാലത്ത് 17.6 ശതമാനമായി ഉയന്നു. റവന്യൂ കമ്മിയാകട്ടെ 2010-11 ആയപ്പോഴേക്കും 1.39 ശതമാനമായി താഴ്ന്നു. 2012-13 ഈ കമ്മി ഇല്ലാതാക്കണമെന്നാണ് നിലവിലുള്ള നിയമം അനുശാസിക്കുന്നത്. എന്നാ, 2012-13 റവന്യൂ കമ്മി 2.69 ആയി ഉയന്നു. 2013-14 അത് വീണ്ടും 2.85 ആയി. ബജറ്റ് പ്രസംഗത്തി കമ്മി കുറയ്ക്കുന്നതിനെക്കുറിച്ചെല്ലാം വാചകമടി ഉണ്ടാകുമെങ്കിലും പ്രവൃത്തി നേവിപരീതമായിരുന്നു.
ചെലവ് ചുരുക്കിയുമില്ല, വരുമാനം വധിപ്പിച്ചുമില്ല. റവന്യൂ വരുമാനവധന വീണ്ടും ഏതാണ്ട് 11 ശതമാനമായി താഴ്ന്നു. ഇതിന്റെ ഫലമായി റവന്യൂ കമ്മി വഷം കഴിയുന്തോറും വീത്തുവന്നു.2011-12 റവന്യൂ 5534 കോടി രൂപയായിരിക്കുമെന്നായിരുന്നു ബജറ്റ് പ്രവചനം. യഥാഥ കണക്ക് വെച്ചപ്പോ 8034 കോടി രൂപ. 2012-13 ബജറ്റി പറഞ്ഞ 3464 കോടി രൂപ ഏതാണ്ട് മൂന്നുമടങ്ങായി വധിച്ച് 9351 കോടി രൂപയായി. 2013-14 വീണ്ടും ബജറ്റി റവന്യൂ കമ്മി 1202 കോടി രൂപയായി കുറച്ചു. പക്ഷേ, കമ്മി ഏതാണ്ട് പത്തുമടങ്ങ് വധിച്ച് 11,308 കോടിയായി. ഇതിനിന്ന് പാഠം പഠിച്ച് 2014- കമ്മി ഉയത്തി 7132 കോടിയായി ബജറ്റി ക്രമീകരിച്ചു. എന്നാ, ധനകാര്യവഷം അവസാനിച്ചപ്പോ ഇത് 13,795 കോടിയെന്ന സവകാലറെക്കോഡിലെത്തി. പുതുക്കിയ കണക്കുപ്രകാരം 2015-16 റവന്യൂ കമ്മി 10,814 കോടി രൂപയാണ്. അന്തിമ കണക്കുവരുമ്പോ ഇത് ചുരുങ്ങിയത് 13,000 കോടി രൂപയെങ്കിലും വരും. വരുമാനം പെരുപ്പിച്ചുകാണിച്ചാണ് കമ്മിക്കു കടിഞ്ഞാണിട്ടിരിക്കുന്നത്.   
2016-17ലെ ബജറ്റുപ്രകാരം റവന്യൂകമ്മി 9897 കോടി രൂപയാണ്. ഇവിടെയും കമ്മി കുറച്ചുകാണിക്കാ വരുമാനം പെരുപ്പിച്ചിരിക്കുന്നു. ഇക്കണോമിക് റിവ്യൂവി ഒന്നാമധ്യായത്തിത്തന്നെ കേന്ദ്ര സക്കാറിനിന്നുള്ള ഗ്രാറ് ഇ എയിഡ് ഇത്തവണ 1000 കോടിയെങ്കിലും കുറയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കേന്ദ്ര ഗ്രാറ് ഇ എയിഡ് 24 ശതമാനം ഉയരുമെന്നാണ് ബജറ്റിലെ അനുമാനം. കഴിഞ്ഞ അഞ്ചുവഷം 11 ശതമാനം വേഗത്തിലാണ് നികുതിവരുമാനം ഉയന്നത്. പക്ഷേ, അടുത്തവഷം അത് 18 ശതമാനംകണ്ട് ഉയരും എന്ന അനുമാനത്തിലാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനെല്ലാറ്റിനുംപുറമെ 1575 കോടി രൂപയുടെ അധികച്ചെലവും ഉമ്മചാണ്ടി ബജറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. റെക്കോഡ് കമ്മിയായിരിക്കും കേരളത്തെ കാത്തിരിക്കുന്നത്. 

റവന്യൂ കമ്മി ഇങ്ങനെ തുടരുകയാണെങ്കി അത് സക്കാറിന് ബജറ്റിനുപുറത്ത് പൊതുമേഖലാ കമ്പനികളുടെയും മറ്റും വായ്പയെടുക്കാനുള്ള സാധ്യതകളെ പ്രതികൂലമായി ബാധിക്കും. ആത്യന്തികമായി ഈ കമ്പനികളുടെയെല്ലാം ഉടമസ്ഥത സക്കാറിനാണല്ലോ. സക്കാ പാപ്പരാണെങ്കി പിന്നെ കമ്പനികക്ക് ആര്‌ വായ്പ കൊടുക്കും? ക്കാ ധനകാര്യസ്ഥിതി ഇങ്ങനെ തുടന്നാ പശ്ചാത്തലസൗകര്യ വികസനത്തെക്കുറിച്ചും മറ്റുമുള്ള ബജറ്റിലെ ഭാവനക ദിവാസ്വപ്നങ്ങളായിത്തീരും. കേരളത്തിന്റെ ധനകാര്യനയത്തി സമൂലമായ ഒരു പൊളിച്ചെഴുത്ത്‌ കൂടിയേതീരൂ.

ജനങ്ങൾക്കു മുന്നിലെ രണ്ടുരേഖകൾ......

കേരള പഠനകോഗ്രസ് വെറും പ്രസംഗം മാത്രമാണെന്നും ഇടതുപക്ഷത്തിന്റെ പ്രവൃത്തിക്ക് അതുമായി ബന്ധമൊന്നുമുണ്ടാകില്ലെന്നും കേരളമുഖ്യമന്ത്രി ഉമ്മചാണ്ടി എഴുതിയത് വായിച്ചു. തൊഴിലാളികക്കും കൃഷിക്കാക്കും സാധാരണക്കാക്കും സമ്പത്തി നീതിപൂവമായ പങ്ക് ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ഇടതുപക്ഷം ഇന്നോളം പ്രസംഗിച്ചിട്ടുള്ളതും പ്രവത്തിച്ചിട്ടുള്ളതും. ഭൂപരിഷ്കരണം, മെച്ചപ്പെട്ട കൂലി, വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങ, റേഷ, ക്ഷേമ സൗകര്യങ്ങ, അധികാരവികേന്ദ്രീകരണം എന്നു തുടങ്ങിയവയെല്ലാം ഇടതുപക്ഷത്തിന്റെ പ്രവൃത്തിയുടെയും പ്രസംഗത്തിന്റെയും ഫലമാണ്. മുതലാളിമാക്കും ജന്മിമാക്കും വേണ്ടി ഞങ്ങ പ്രവത്തിച്ചുവെന്നൊരു ആക്ഷേപം ഉമ്മചാണ്ടിപോലും ഉന്നയിക്കുമെന്ന് എനിക്കുതോന്നുന്നില്ല.

എന്നാ
, സാമൂഹ്യക്ഷേമ നേട്ടങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും കേരളത്തിന്റെ സാമ്പത്തികവളച്ച മുരടിച്ചുനിന്നു. ഇടതുപക്ഷ നയങ്ങളാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമെന്ന് രൂക്ഷമായ വിമശനവും വലതുപക്ഷക്കാ ഉയത്തി. ഈ പശ്ചാത്തലത്തിലാണ് ഇ.എം.എസ്. മുകൈയെടുത്ത് ഒന്നാം കേരള പഠനകോഗ്രസ് 1994- വിളിച്ചുചേത്തത്. ഭൂതകാലത്തിന്റെ സാമൂഹ്യക്ഷേമനേട്ടങ്ങ സംരക്ഷിച്ചുകൊണ്ട് എങ്ങനെ സാമ്പത്തികവളച്ച ത്വരപ്പെടുത്താമെന്ന് ചച്ചചെയ്യാ രാഷ്ട്രീയപക്ഷഭേദമില്ലാതെ കേരളത്തിലെ പണ്ഡിതരെയും നയകത്താക്കളെയും സാമൂഹികരാഷ്ട്രീയപ്രവത്തകരെയും ഒരു വേദിയി അണിനിരത്തി. ചെറുകിട ഉത്പാദനമേഖലയുടെ വളച്ചയ്ക്കും പൊതുസേവനങ്ങളുടെ ഗുണനിലവാരം ഉയത്താനും ജനങ്ങളുടെ വധിച്ച പങ്കാളിത്തം എന്ന ആശയം ഉരുത്തിരിഞ്ഞത് ഈ ചച്ചകളിനിന്നാണ്. അങ്ങനെയാണ് ജനകീയാസൂത്രണം ആവിഷ്കരിച്ചത്. ഇടതുപക്ഷത്തിന്റെ പ്രസംഗം പ്രവൃത്തിയായ മറ്റൊരു ചരിത്രസന്ദഭം.

രണ്ടാം പഠനകോ
ഗ്രസ് ആയപ്പോഴേക്കും ഒരുകാര്യം വളരെ വ്യക്തമായി. എപതുകളുടെ അവസാനം മുത കേരളസമ്പദ്ഘടന വളച്ചയുടെ പുതിയ വിതാനത്തിലേക്കുയന്നു. സാമ്പത്തികവളച്ച ദേശീയ ശരാശരിക്ക് മുകളിലായി. സാമൂഹികവികസനത്തിലെ മുതമുടക്ക് വിദേശരാജ്യങ്ങളിലെ തൊഴിസാധ്യതക പ്രയോജനപ്പെടുത്തുന്നതിന് നമ്മെ സഹായിച്ചു. ഗഫ് പണവരുമാനം ഉപഭോഗത്തെ ഉയത്തി, ഉപഭോഗമേഖലക വളന്നു. എന്നാ, ഈ വളച്ച ഉത്പാദനമേഖലയെ സ്വാധീനിച്ചില്ല. ഇതെങ്ങനെ പരിഹരിക്കാമെന്നാണ് രണ്ടും മൂന്നും കോഗ്രസ്സുകച്ചചെയ്തത്.

ആഗോളീകരണം അടിച്ചേ
പ്പിക്കുന്ന പരിമിതികളെക്കുറിച്ചും കൂടുത വ്യക്തതയുണ്ടായി. ഉത്പാദനമേഖലകളുടെ വളച്ച ത്വരപ്പെടുത്തുന്നതിലും വിദ്യാസമ്പന്നരായ പുതിയ തലമുറയ്ക്ക് അനുയോജ്യമായ തൊഴിലവസരങ്ങ സൃഷ്ടിക്കുന്നതിലും ഐ.ടി. പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലേക്കും മറ്റും തിരിയണമെന്ന് ഈ പഠനകോഗ്രസ്സുക വിലയിരുത്തി. ഇന്ന് ഇക്കാര്യത്തി ഒരു അഭിപ്രായസമന്വയമുണ്ട്. പക്ഷേ, ഈ സാമ്പത്തികഗതിമാറ്റം വളരെ മന്ദഗതിയിലേ ഉണ്ടാകുന്നുള്ളൂ. ആദ്യത്തെ ടെക്നോപാക്ക് കേരളത്തിലാണ് തുടങ്ങിയതെങ്കിലും ഇന്ത്യയിലെ സോഫ്റ്റ്വേ കയറ്റുമതിയുടെ തുച്ഛമായ വിഹിതമേ കേരളത്തി നിന്നുമുള്ളൂ. ആദ്യത്തെ ഇലക്ട്രോണിക് സംരംഭങ്ങളിലൊന്നായ കെട്രോ ഇന്നും തുടങ്ങിയേടത്തുനിക്കുകയാണ്. ബയോടെക്നോളജി ഇനിയും കേരളചക്രവാളത്തി ഉദിച്ചിട്ടില്ല. ഈ സ്ഥിതിവിശേഷത്തിന് പരിഹാരമാണ് നാലാംകേരള പഠന കോഗ്രസ് പ്രധാനമായും ചച്ചചെയ്തത്.

ഇത്തരം പുതിയ വ്യവസായമേഖലകളിലേക്ക് സ്വകാര്യനിക്ഷേപകരെ ആക
ഷിക്കാനാവുന്നില്ല. അതിനു മുഖ്യകാരണം, റോഡുകളും പാക്കുകളുംപോലുള്ള ഭൗതികപശ്ചാത്തല സൗകര്യങ്ങളുടെയും ഉന്നതവിദ്യാഭ്യാസം പോലുള്ള സാമൂഹികപശ്ചാത്തലസൗകര്യങ്ങളുടെയും അപര്യാപ്തതയാണ്. പശ്ചാത്തലസൗകര്യ സൃഷ്ടിക്കായുള്ള ഇടപെടലുക ഏന്തിവലിഞ്ഞാണ് നീങ്ങുന്നത്. ഇതിനുകാരണം കണ്ടെത്തി പരിഹരിക്കുന്നതിന് നാലാം പഠനകോഗ്രസ് പ്രത്യേക ഊന്നകി. തുറന്നമനസ്സോടെ ഈ പ്രശ്നത്തെ സമീപിക്കുന്നതിനു പകരം, ഈ മേഖലയിലെ നേട്ടങ്ങക്കെല്ലാം ഉത്തരവാദി യു.ഡി.എഫാണെന്നു വാദിച്ച് എട്ടുകാലിമമ്മൂഞ്ഞു ചമയുകയാണ് മുഖ്യമന്ത്രി. ഇടുക്കി പദ്ധതിയും നെടുമ്പാശ്ശേരി വിമാനത്താവളവുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പദ്ധതിക. 1969-ലെ സക്കാറിന്റെ കാലത്താണ് ഇടുക്കി പദ്ധതിക്ക് തറക്കല്ലിട്ടത്. ഇവ രണ്ടുമടക്കമുള്ള എല്ലാ വകിട പശ്ചാത്തലസൗകര്യ പ്രോജക്ടുകളിലും ഇരുമുന്നണികക്കും പങ്കുണ്ട്. കണ്ണൂ വിമാനത്താവളം, കൊച്ചി മെട്രോ, സ്മാട്ട് സിറ്റി, വല്ലാപാടം ടെമിന തുടങ്ങിയവയുടെയെല്ലാം സ്ഥിതി ഇങ്ങനെത്തന്നെ.

ഇവയെക്കുറിച്ചൊക്കെ വമ്പുപറയുന്നതിനു
പകരം നിമാണം നീണ്ടുപോകുന്നതിന്റെയും ആവശ്യത്തിന് സൗകര്യങ്ങ സൃഷ്ടിക്കാ കഴിയാത്തതിന്റെയും കാരണങ്ങ തിരയുകയും പരിഹാരത്തിന് ശ്രമിക്കുകയുമാണ് വേണ്ടത്. അതാണ് നാലാം പഠനകോഗ്രസ്സി നടന്നത്. ഈ ചച്ചകളി ഞങ്ങ രണ്ടു കാരണങ്ങളാണ് കണ്ടെത്തിയത്. യു.ഡി.എഫ്. സക്കാ ആവിഷ്കരിച്ച പദ്ധതി പരിപ്രേക്ഷ്യം 2030 എന്ന രേഖയും നാലാം കേരള പഠന കോഗ്രസ് ചച്ചചെയ്ത കേരള വികസന അജഡ എന്ന രേഖയും ഇപ്പോ കേരളത്തിലെ ജനങ്ങളുടെമുന്നി രണ്ടു വികസനരേഖകളായുണ്ട്. ആദ്യത്തേത് ചില കട്ടന്റുമാരുടെ കസത്താണ്. രണ്ടാമത്തേത് ഇരുപതോളം സെമിനാറുകളി കേരളത്തിന്റെ പണ്ഡിതന്മാരും സാമൂഹികരാഷ്ട്രീയപ്രവത്തകരും ചച്ചചെയ്ത കാര്യങ്ങ ക്രോഡീകരിച്ച് തയ്യാറാക്കിയ രേഖയും. പഠനകോഗ്രസ്സിലെ ചച്ചകളുടെ അടിസ്ഥാനത്തി ഈ കരടുരേഖയ്ക്ക് ഞങ്ങ അവസാനരൂപം നകിക്കൊണ്ടിരിക്കുകയാണ്.

 കേരളത്തിന്റെ കാ
ഷികമേഖലയെ തകത്ത നവലിബറ നയങ്ങള, നമ്മുടെ വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലേക്കുകൂടി വ്യാപിപ്പിക്കണമെന്ന കാഴ്ചപ്പാടാണ് യു.ഡി.എഫിന്റെ രേഖ മുന്നോട്ടുവെക്കുന്നത്. എ.ഡി.എഫിന്റെ രേഖയാകട്ടെ, ഈ സമീപനത്തിന് കടകവിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇന്നത്തെ പരിമിതികക്കുള്ളിനിന്നുകൊണ്ട് ഒരു ബദമാം തേടാനാണ് പരിശ്രമിക്കുന്നത്. ഈ രണ്ടുരേഖകളും തമ്മി മൗലികമായ അഭിപ്രായഭേദങ്ങ നിലനിക്കുന്നു എന്ന വസ്തുത ആക്കും നിഷേധിക്കാനാവില്ല. ഈ രണ്ടുരേഖകളും ജനങ്ങച്ചചെയ്യട്ടെ. പിണറായി വിജയ നേതൃത്വം നകുന്ന നവകേരള മാച്ചിലും ഞങ്ങ മുന്നോട്ടുവെക്കുന്ന പ്രധാന ചച്ചാവിഷയം ഈ വികസനനിദേശങ്ങ തന്നെയാണ്. കഴിഞ്ഞ അഞ്ചുവഷക്കാലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തി, ഏതാണ് അഭികാമ്യമെന്ന് കേരളജനത തീരുമാനിക്കും.

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...