Monday, February 15, 2016

കേരളം സാമ്പത്തിക പ്രതിസന്ധിയുടെ കരിനിഴലിൽ....

കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് 2016-17ലെ ബജറ്റ്രേഖ വിരചൂണ്ടുന്നത്. ആസിയാ കരാറും മറ്റും കേരളത്തിന്റെ നാണ്യവിളകളെ തകത്തിരിക്കുന്നുവെന്ന് അവയെ സ്വാഗതംചെയ്തവപോലും കേഴുകയാണ്. നിനച്ചിരിക്കാതെ മറ്റൊരു അപകടംകൂടി നമ്മെ തുറിച്ചുനോക്കുന്നുണ്ട്. എണ്ണവിലയിടിവ് നീണ്ടുനിക്കുകയാണെങ്കിഫിനിന്ന് കൂടുതപേ തിരിച്ചുപോരേണ്ടിവരും. ഗഫ് പണവരുമാനം ഇടിയും. ഈനില തുടന്നാ നമ്മുടെ സാമ്പത്തികവളച്ച പ്രതിവഷം 34 ശതമാനംവരെ ഇടിയാമെന്ന് ഇക്കണോമിക് റിവ്യൂ ജാഗ്രതപ്പെടുത്തുന്നു. ഇത്തരമൊരു സാമ്പത്തികമാന്ദ്യം ഉണ്ടായാ കേരളത്തിലെ ക്ഷേമനേട്ടങ്ങ നിലനിത്താനും കഴിയാതെപോകും. 
 2006-നുശേഷം കേരളസമ്പദ്ഘടന ശരാശരി 7.6 ശതമാനം നിരക്കി വളരുകയായിരുന്നു. എന്നാ, ഈ പതിറ്റാണ്ടിന്റെ ആദ്യത്തെ അഞ്ചുവഷമെടുത്താ സാമ്പത്തികവളച്ച 6.1 ശതമാനം വീതമേ ഉണ്ടായിട്ടുള്ളൂ. 2004-05 സ്ഥിരവില വരുമാനത്തിലാണ് ഈ കണക്കുകൂട്ട. എന്നാ, എക്കണോമിക് റിവ്യൂ 2011-12 വിലനിലവാരത്തി കണക്കുകൂട്ടുമ്പോ 2013-14 കേരളം 4.3 ശതമാനമേ വളന്നുള്ളൂ. അതേസമയം, 2014-15 6.2 ശതമാനം വളന്നു. ഈ വളച്ച ഒരു കുതിപ്പായി ചില തെറ്റിദ്ധരിച്ചിരിക്കയാണ്. എന്നാ, ദേശീയ സാമ്പത്തികവളച്ച ഈ പുതിയ കണക്കുരീതിപ്രകാരം 7.3 ശതമാനമാണ്.
പതുകളുടെ അവസാനംമുത കേരളത്തിലെ സാമ്പത്തികവളച്ച ദേശീയ ശരാശരിയെക്കാ മികച്ചതായിരുന്നു. അതാണ് ഇപ്പോ തകിടംമറിഞ്ഞിരിക്കുന്നത്. കാഷികമേഖലയിലെ ഉത്‌പാദനം സമീപകാലത്ത് തുടച്ചയായി കുറഞ്ഞുകൊണ്ടിരിക്കയാണ്. 2014-15 കാഷികവളച്ച 4.67 ശതമാനമാണ്. കഴിഞ്ഞവഷവും കാഷികോത്‌പാദനം കുറയുകയാണുണ്ടായത്. യു.ഡി.എഫ്. അധികാരത്തി വരുമ്പോ ഉണ്ടായ ഉത്‌പാദനത്തെക്കാ കുറവാണ് പടിയിറങ്ങുമ്പോഴുള്ള ഉത്പാദനം. വ്യവസായമേഖലയിലും മുരടിപ്പാണ്. ദേശീയ ശരാശരിയെക്കാ വളരെ താഴ്ന്നതാണ് കേരളത്തിലെ വ്യവസായവളച്ച.
പരമ്പരാഗതമേഖലക തകച്ചയിലാണ്. പൊതുമേഖല നഷ്ടത്തിലായി. പുതിയ വകിട വ്യവസായങ്ങളൊന്നും വരുന്നില്ല. ചെറുകിടമേഖലയിലാണ് അല്പം പ്രസരിപ്പുള്ളത്. കെട്ടിടനിമാണമേഖലയുടെ വളച്ചയും മന്ദീഭവിച്ചിരിക്കുന്നു. ഗഫ് മേഖലയിലെ പ്രതിസന്ധി താമസംവിനാ നമ്മുടെ സേവനത്തുറകളെയും ബാധിക്കാ പോവുകയാണ്.ഈ സ്ഥിതിവിശേഷത്തെ നേരിടുന്നതിന് യു.ഡി.എഫ്. സക്കാ എന്തുചെയ്തു എന്നുള്ളതാണ് ബജറ്റ് വിലയിരുത്തുമ്പോ ഉന്നയിക്കേണ്ട ചോദ്യം. കേരളസക്കാറിന്റെ ധനകാര്യത്തെ ഗ്രസിച്ചിരിക്കുന്ന അതിരൂക്ഷമായ പ്രതിസന്ധിമൂലം വികസനപ്രവത്തനങ്ങക്ക് പണമില്ല എന്നുള്ളതാണ് സത്യം.
ധനകാര്യവഷം അവസാനിക്കാ ഇനി ബാക്കി ഒന്നരമാസം. 27,833 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കേണ്ടത്. പക്ഷേ, ഇന്നലെവരെയുള്ള ചെലവ് 7796 കോടിയാണ്. വെറും 28 ശതമാനം മാത്രം. ട്രഷറിയിനിന്ന് പദ്ധതിപ്രവത്തനങ്ങക്കുവേണ്ടി വകുപ്പുക പിവലിച്ച തുകയുടെ കണക്കാണിത്. കഴിഞ്ഞവഷം പദ്ധതിയടങ്ക 22,762 കോടി രൂപയായിരുന്നു. ഇതിന്റെ 61 ശതമാനം പണമേ ചെലവഴിച്ചിട്ടുള്ളൂ എന്നാണ് ഇപ്പോ നിയമസഭയി വിതരണംചെയ്തിരിക്കുന്ന സി.എ.ജി.യുടെ 2014-15ലെ ഫിനാസ് അക്കൗണ്ട് റിപ്പോട്ട് പറയുന്നത്. ഈവഷം ഇത് 50 ശതമാനമെത്തിയാ മഹാഭാഗ്യം.കഴിഞ്ഞ വഷം ചെലവാക്കാതെ ലാപ്സാക്കിയത് ഏതാണ്ട് 10,000 കോടി രൂപ. നടപ്പുവഷത്തി ചെലവാക്കാതെ പാഴാക്കാ പോകുന്നത് 12,000 കോടി രൂപയാണ്. രണ്ടുവഷംകൊണ്ട് 22,000 കോടി രൂപയുടെ പ്രഖ്യാപനങ്ങളാണ് നടപ്പാകാതെ പോയത്.
പ്രഖ്യാപനങ്ങളെല്ലാം വീവാക്കുകളാവുകയാണ്. കഴിഞ്ഞ വഷം ബജറ്റ് പ്രസംഗത്തി 1931 കോടി രൂപയുടെ പുതിയ പദ്ധതിക കെ.എം. മാണി പ്രഖ്യാപിച്ചു. അംഗീകൃതപദ്ധതിയിക്കൊള്ളിച്ചിരുന്ന പരിപാടികക്കുപുറമെയായിരുന്നു കൈയടി ലക്ഷ്യമിട്ടുള്ള ഇത്തരം പ്രഖ്യാപനങ്ങ. ഇവയിലെത്ര നടപ്പായി? വട്ടപ്പൂജ്യം എന്നായിരിക്കും ഉത്തരം. ഇത്തരമൊരു സ്ഥിതിവിശേഷത്തിന്‌ കാരണം, നികുതിപിരിവി വന്നിരിക്കുന്ന വലിയ തകച്ചയാണ്.
കഴിഞ്ഞ അഞ്ചുവഷത്തിനിടയി സംസ്ഥാന ഖജനാവിന്‌ നഷ്ടപ്പെട്ട വരുമാനത്തിന്റെ കണക്കെടുത്താ നാം ഞെട്ടും. 2011-12 മുത 2015-16 വരെയുള്ള അഞ്ച്‌ ബജറ്റുകളി പിരിക്കുമെന്ന്‌ പ്രഖ്യാപിച്ച നികുതി 1.85 ലക്ഷം കോടി രൂപയാണ്. ഇതിനുപുറമേ ആറായിരം കോടി രൂപയുടെ പ്രഖ്യാപിത അധിക വിഭവസമാഹരണവുംകൂടി ഉപ്പെടുത്തിയാ ഈ തുക 1.91 ലക്ഷം കോടി വരും. യഥാഥത്തി പിരിച്ച നികുതി 1.61 ലക്ഷം കോടി രൂപയാണ്. ഏതാണ്ട് മുപ്പതിനായിരം കോടി രൂപയുടെ നികുതിവരുമാനം ചോന്നുവെന്ന്‌ അഥം. അതേസമയം, .ഡി.എഫിന്റെ കാലത്ത് ബജറ്റി പറഞ്ഞതിനെക്കാ കൂടുത നികുതി ഓരോ വഷവും പിരിച്ചിട്ടുണ്ട്.
വാണിജ്യനികുതികളുടെ പിരിവുമാത്രം 106 ശതമാനമാണ്.1.61 ലക്ഷം കോടി രൂപയുടെ നാലി മൂന്നുഭാഗവും പദ്ധതിയിതര ചെലവുകളാണ്. പ്രഖ്യാപിച്ച 30,000 കോടികൂടി പിരിച്ചെടുക്കാ കഴിഞ്ഞിരുന്നെങ്കി കേരളത്തിന്റെ പദ്ധതിയടങ്ക 50 ശതമാനംകൂടി വധിപ്പിക്കാ കഴിയുമായിരുന്നു. ഇതിനുപകരം പ്രഖ്യാപിത പദ്ധതിതന്നെ നമുക്ക് വെട്ടിച്ചുരുക്കേണ്ടിവന്നു. കോട്രാക്ടമാക്ക് കൊടുക്കാനുള്ള തുക 1500-ഓളം കോടി രൂപ കുടിശ്ശികയായി. തന്മൂലം മൂലധനച്ചെലവ് മുരടിച്ചു. 
റവന്യൂവരുമാനം വധിക്കാത്തതുമൂലം പദ്ധതിച്ചെലവ്‌ വെട്ടിച്ചുരുക്കിയിട്ടും റവന്യൂകമ്മി ഉയന്നുകൊണ്ടിരിക്കയാണ്. കഴിഞ്ഞ യു.ഡി.എഫ്. സക്കാ അധികാരത്തി വരുമ്പോ റവന്യൂകമ്മി ആഭ്യന്തരവരുമാനത്തിന്റെ നാലുശതമാനം വരുമായിരുന്നു. അത് 2.29 ശതമാനമായി കുറയ്ക്കുന്നതിന് ആ സക്കാറിന് കഴിഞ്ഞു. ഇതിനുവേണ്ടി ചെലവുകശനമായി ചുരുക്കുന്ന നയമാണ് അവ സ്വീകരിച്ചത്. തുടന്നുവന്ന എ.ഡി.എഫ്. സക്കാ ചെലവ് ചുരുക്കുന്നതിനു പകരം വരുമാനം വധിപ്പിച്ചുകൊണ്ട് കമ്മി കുറയ്ക്കാനാണ് പരിശ്രമിച്ചത്.
യു.ഡി.എഫ്. ഭരണകാലത്ത് റവന്യൂ വരുമാനത്തിന്റെ വധന പ്രതിവഷം 10.98 ശതമാനം ആയിരുന്നത് എ.ഡി.എഫ്. സക്കാറിന്റെ കാലത്ത് 17.6 ശതമാനമായി ഉയന്നു. റവന്യൂ കമ്മിയാകട്ടെ 2010-11 ആയപ്പോഴേക്കും 1.39 ശതമാനമായി താഴ്ന്നു. 2012-13 ഈ കമ്മി ഇല്ലാതാക്കണമെന്നാണ് നിലവിലുള്ള നിയമം അനുശാസിക്കുന്നത്. എന്നാ, 2012-13 റവന്യൂ കമ്മി 2.69 ആയി ഉയന്നു. 2013-14 അത് വീണ്ടും 2.85 ആയി. ബജറ്റ് പ്രസംഗത്തി കമ്മി കുറയ്ക്കുന്നതിനെക്കുറിച്ചെല്ലാം വാചകമടി ഉണ്ടാകുമെങ്കിലും പ്രവൃത്തി നേവിപരീതമായിരുന്നു.
ചെലവ് ചുരുക്കിയുമില്ല, വരുമാനം വധിപ്പിച്ചുമില്ല. റവന്യൂ വരുമാനവധന വീണ്ടും ഏതാണ്ട് 11 ശതമാനമായി താഴ്ന്നു. ഇതിന്റെ ഫലമായി റവന്യൂ കമ്മി വഷം കഴിയുന്തോറും വീത്തുവന്നു.2011-12 റവന്യൂ 5534 കോടി രൂപയായിരിക്കുമെന്നായിരുന്നു ബജറ്റ് പ്രവചനം. യഥാഥ കണക്ക് വെച്ചപ്പോ 8034 കോടി രൂപ. 2012-13 ബജറ്റി പറഞ്ഞ 3464 കോടി രൂപ ഏതാണ്ട് മൂന്നുമടങ്ങായി വധിച്ച് 9351 കോടി രൂപയായി. 2013-14 വീണ്ടും ബജറ്റി റവന്യൂ കമ്മി 1202 കോടി രൂപയായി കുറച്ചു. പക്ഷേ, കമ്മി ഏതാണ്ട് പത്തുമടങ്ങ് വധിച്ച് 11,308 കോടിയായി. ഇതിനിന്ന് പാഠം പഠിച്ച് 2014- കമ്മി ഉയത്തി 7132 കോടിയായി ബജറ്റി ക്രമീകരിച്ചു. എന്നാ, ധനകാര്യവഷം അവസാനിച്ചപ്പോ ഇത് 13,795 കോടിയെന്ന സവകാലറെക്കോഡിലെത്തി. പുതുക്കിയ കണക്കുപ്രകാരം 2015-16 റവന്യൂ കമ്മി 10,814 കോടി രൂപയാണ്. അന്തിമ കണക്കുവരുമ്പോ ഇത് ചുരുങ്ങിയത് 13,000 കോടി രൂപയെങ്കിലും വരും. വരുമാനം പെരുപ്പിച്ചുകാണിച്ചാണ് കമ്മിക്കു കടിഞ്ഞാണിട്ടിരിക്കുന്നത്.   
2016-17ലെ ബജറ്റുപ്രകാരം റവന്യൂകമ്മി 9897 കോടി രൂപയാണ്. ഇവിടെയും കമ്മി കുറച്ചുകാണിക്കാ വരുമാനം പെരുപ്പിച്ചിരിക്കുന്നു. ഇക്കണോമിക് റിവ്യൂവി ഒന്നാമധ്യായത്തിത്തന്നെ കേന്ദ്ര സക്കാറിനിന്നുള്ള ഗ്രാറ് ഇ എയിഡ് ഇത്തവണ 1000 കോടിയെങ്കിലും കുറയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കേന്ദ്ര ഗ്രാറ് ഇ എയിഡ് 24 ശതമാനം ഉയരുമെന്നാണ് ബജറ്റിലെ അനുമാനം. കഴിഞ്ഞ അഞ്ചുവഷം 11 ശതമാനം വേഗത്തിലാണ് നികുതിവരുമാനം ഉയന്നത്. പക്ഷേ, അടുത്തവഷം അത് 18 ശതമാനംകണ്ട് ഉയരും എന്ന അനുമാനത്തിലാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനെല്ലാറ്റിനുംപുറമെ 1575 കോടി രൂപയുടെ അധികച്ചെലവും ഉമ്മചാണ്ടി ബജറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. റെക്കോഡ് കമ്മിയായിരിക്കും കേരളത്തെ കാത്തിരിക്കുന്നത്. 

റവന്യൂ കമ്മി ഇങ്ങനെ തുടരുകയാണെങ്കി അത് സക്കാറിന് ബജറ്റിനുപുറത്ത് പൊതുമേഖലാ കമ്പനികളുടെയും മറ്റും വായ്പയെടുക്കാനുള്ള സാധ്യതകളെ പ്രതികൂലമായി ബാധിക്കും. ആത്യന്തികമായി ഈ കമ്പനികളുടെയെല്ലാം ഉടമസ്ഥത സക്കാറിനാണല്ലോ. സക്കാ പാപ്പരാണെങ്കി പിന്നെ കമ്പനികക്ക് ആര്‌ വായ്പ കൊടുക്കും? ക്കാ ധനകാര്യസ്ഥിതി ഇങ്ങനെ തുടന്നാ പശ്ചാത്തലസൗകര്യ വികസനത്തെക്കുറിച്ചും മറ്റുമുള്ള ബജറ്റിലെ ഭാവനക ദിവാസ്വപ്നങ്ങളായിത്തീരും. കേരളത്തിന്റെ ധനകാര്യനയത്തി സമൂലമായ ഒരു പൊളിച്ചെഴുത്ത്‌ കൂടിയേതീരൂ.

2 comments:

  1. അംഗീകൃതപദ്ധതിയിൽ ഉൾക്കൊള്ളിച്ചിരുന്ന പരിപാടികൾക്കുപുറമെയായിരുന്നു കൈയടി ലക്ഷ്യമിട്ടുള്ള ഇത്തരം പ്രഖ്യാപനങ്ങൾ. ഇവയിലെത്ര നടപ്പായി? വട്ടപ്പൂജ്യം എന്നായിരിക്കും ഉത്തരം>>>>>>>>>> ബജറ്റ് പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ വിശ്വാസവഞ്ചനാക്കുറ്റത്തിനു കേസ് എടുക്കാൻ വല്ല നിയമവും ഉണ്ടാക്കണം. എന്നാലേ ഈ തെരഞ്ഞെടുപ്പുപത്രികാബജറ്റുകൾക്ക് ഒരു അന്തം വരൂ

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...