Wednesday, October 14, 2015

ദരിദ്രമായ കുടുംബശ്രീ ദരിദ്രമായ കുടുംബശ്രീ


ദാരിദ്ര്യനിര്‍മ്മാര്‍ജനമാണ് കുടുംബശ്രീയുടെ മുഖ്യലക്ഷ്യങ്ങളിലൊ്. കുടുംബശ്രീയെ സഹായിക്കുതിനു വേണ്ടി രൂപം നല്‍കിയി'ുളള മിഷന്റെ പേരുത െദാരിദ്ര്യ ലഘൂകരണ മിഷന്‍ (സ്റ്റേറ്റ് പോവര്‍'ി ഇറാഡിക്കേഷന്‍ മിഷന്‍) എാണ്. യുഡിഎഫ് ഭരണത്തിനു കീഴില്‍ നടത് കുടുംബശ്രീയുടെ ദരിദ്രവത്കരണമാണ്. പണമില്ലാതെ ന'ം തിരിയുകയാണ് കുടുംബശ്രീ പ്രസ്ഥാനം. ലഭിക്കു പരിമിതമായ പണത്തിന്റെ നല്ലഭാഗവും അഴിമതിയിലൂടെ ചോരുകയാണ്. കുടുംബശ്രീ പോലും അഴിമതിയ്ക്കുളള മേഖലയാക്കി മാറ്റിയവര്‍ക്കെതിരെയുളള വിധിയെഴുത്താവണം വരാന്‍പോകു തദ്ദേശ ഭരണത്തെരഞ്ഞെടുപ്പ്. കുടുംബശ്രീയെക്കുറിച്ച് ഇത്തരമൊരു വിമര്‍ശനത്തിന് മുമ്പൊരിക്കലും മുതിര്‍ി'ില്ല. പക്ഷേ, വകുപ്പുമന്ത്രിയുടെ ഓഫീസിലെ ചിലരും ചില ലീഗ് ഉദ്യോഗസ്ഥരും ഇതൊരു അവസരമാക്കി മാറ്റിയിരിക്കുകയാണ്. 


സമാനതയില്ലാത്ത പ്രസ്ഥാനം

കുടുംബശ്രീയ്ക്കു സമാനമായ ഒരു സ്വയം സഹായ സംഘ സംവിധാനം ലോകത്തെവിടെയും കാണാനാവില്ല. ഇതര സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും രൂപം കൊണ്ടി'ുളള സ്വയം സഹായ സംഘസംവിധാനങ്ങളില്‍ മഹാഭൂരിപക്ഷവും ലോകബാങ്കിന്റെ കാഴ്ചപ്പാടില്‍ രൂപീകരിക്കപ്പെ'താണ്. അതേസമയം ലോകബാങ്കിന്റെ നിര്‍ദ്ദേശങ്ങളെ ബോധപൂര്‍വം തിരസ്‌കരിച്ചുകൊണ്ട് നമ്മുടെ നാടിന് അനുയോജ്യമായ രീതിയിലാണ് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് കുടുംബശ്രീ ആവിഷ്‌കരിക്കപ്പെ'ത്. ഓമതായി, ജാതിമത പാര്‍ടി ഭേദങ്ങള്‍ക്ക് അതീതമായി സംഘടിപ്പിച്ചി'ുളള അയല്‍ക്കൂ'ങ്ങളുടെ ശൃംഖലയാണ് കുടുംബശ്രീ. മറ്റു സ്വയംസഹായം സംഘങ്ങള്‍ ഇഷ്ടക്കാരുടെ കൂ'ങ്ങളാണ്. അയലത്തുകാരാണെങ്കില്‍ കുടുംബശ്രീയില്‍ നി് ഒരു കുടുംബത്തെയും ഒഴിവാക്കാനാവില്ല. രണ്ടാമതായി സര്‍ക്കാര്‍ ഏജന്‍സികളോ സദ്ധ സംഘടനകളോ അല്ല കുടുംബശ്രീയെ സംഘടിപ്പിക്കുത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെ'് ജനകീയാസൂത്രണത്തിന്റെ ഭാഗമായാണ് ഇവ രൂപം കൊണ്ടത്. മൂാമതായി മൈക്രോ ഫിനാന്‍സിനെ ദാരിദ്ര്യത്തിനുളള ഒറ്റമൂലിയായി കുടുംബശ്രീ കാണുില്ല. മറ്റു ദാരിദ്ര്യ നിര്‍മ്മാര്‍ജന പരിപാടികള്‍ക്കു പൂരകമായി'ാണ് സൂക്ഷ്മ സമ്പാദ്യവും വായ്പയും പ്രതിഷ്ഠിക്കപ്പെ'ത്. സര്‍ക്കാരിന്റെ എല്ലാ ദാരിദ്ര്യനിര്‍മ്മാര്‍ജന പരിപാടികളും ഏകീകരിക്കാനുളള വേദിയാണ് കുടുംബശ്രീ. അങ്ങനെ കേന്ദ്ര സംസ്ഥാന പ്രാദേശിക സര്‍ക്കാരുകളുടെ ഒരു പ്രധാനപ്പെ' നിര്‍വഹണ ഏജന്‍സിയായി കുടുംബശ്രീ മാറി. എല്ലാറ്റിലുമുപരി സ്ത്രീശാക്തീകരണത്തിനുളള പ്രധാനപ്പെ'ൊരു ഇടപെടലായി കുടുംബശ്രീ മാറിയിരിക്കുു.

ഈ അന്യാദൃശ്യമായ സവിശേഷതകളോടു കൂടിയ വനിതാ അയല്‍ക്കൂ' ശൃംഖല ഇതിനകം കേരളത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വലുതാണ്. പാവങ്ങള്‍ക്ക് വലിയതോതില്‍ ലഘുവായ്പകള്‍ ചുരുങ്ങിയ പലിശയ്ക്കു ലഭ്യമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപങ്കാളിത്തത്തെ സമൃദ്ധമാക്കി. തൊഴിലിടങ്ങളിലും പൊതുരംഗത്തും സ്ത്രീയ്ക്ക് ദൃശ്യത നല്‍കി. സ്ത്രീകള്‍ക്ക് ഒരു പുതിയ തന്റേടം നല്‍കി. തൊഴിലുറപ്പു പോലുളള ഒ'േറെ സര്‍ക്കാര്‍ പദ്ധതികള്‍ അഴിമതിരഹിതവും കാര്യക്ഷമവുമായി നടപ്പാക്കുതില്‍ വിജയിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍
നായനാര്‍ സര്‍ക്കാര്‍ രൂപം നല്‍കിയ കുടുംബശ്രീയെ കൂടുതല്‍ വ്യാപിപ്പിക്കുതിനുളള ഒരു സമീപനമാണ് എ കെ ആന്റണി സര്‍ക്കാര്‍ സ്വീകരിച്ചത്. എങ്കിലും യുഡിഎഫ് ഭരണത്തിന് കുടുംബശ്രീയുടെ വലിയ സാധ്യതകളെ പ്രയോജനപ്പെടുത്തുതിനു കഴിഞ്ഞില്ല. ഇതിനുളള തെളിവ് യുഡിഎഫ് ഭരണം അവസാനിച്ചപ്പോള്‍ 300 കോടി രൂപ ചെലവഴിക്കാതെ നീക്കിയിരിപ്പായി കുടുംബശ്രീയ്ക്കുണ്ടായിരുു എുളളതാണ്. എങ്കിലും അ്, കുടുംബശ്രീയ്ക്ക് വലിയ ലുബ്ധില്ലാതെ പണം നല്‍കുതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. തുടര്‍ു വ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ 300 കോടി രൂപ ചെലവഴിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഓരോ വര്‍ഷവും നൂറു കോടിയിലേറെ രൂപ കുടുംബശ്രീ മിഷന്‍ ചെലവഴിച്ചു. പണം ചെലവഴിച്ചു തീരു മുറയ്ക്ക് ധനസഹായം സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ആദ്യവര്‍ഷം 30 കോടി രൂപ നല്‍കി. തുടര്‍ുളള രണ്ടുവര്‍ഷം 50 കോടി രൂപ വീതം നല്‍കി. അപ്പോഴേയ്ക്കും നീക്കിയിരിപ്പുണ്ടായിരു 300 കോടി രൂപ ചെലവഴിച്ചു തീര്‍ിരുു. അതുകൊണ്ട് 2010-11ല്‍ 100 കോടി രൂപയായി ബജറ്റു വിഹിതം വര്‍ദ്ധിപ്പിച്ചു. 2011-12ലെ ഇടക്കാല ബജറ്റില്‍ ഇത് 125 കോടി രൂപയായി വീണ്ടും ഉയര്‍ത്തി. 
 

ഫണ്ടില്ല, പ്രവര്‍ത്തനം സ്തംഭനത്തില്‍
എാല്‍ ഇതിന് കടകവിരുദ്ധമാണ് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിുണ്ടായ അനുഭവം. 2011-12ല്‍ ഇടക്കാല ബജറ്റില്‍ വകയിരുത്തിയ 125 കോടി രൂപയും കൈമാറി. എാല്‍ തുടര്‍ുളള വര്‍ഷങ്ങളില്‍ ബജറ്റു വിഹിതം 100 കോടി രൂപയായി കുറച്ചു. ഇതുപോലും പൂര്‍ണമായി കൈമാറിയില്ല. 2013-14ല്‍ 70 കോടി രൂപ മാത്രമേ യഥാര്‍ത്ഥത്തില്‍ നല്‍കിയുളളൂ. 2014-15ല്‍ നവംബര്‍ വരെ 25 കോടി രൂപ മാത്രമേ കൈമാറിയുളളൂ. മാര്‍ച്ചു മാസത്തില്‍ മറ്റൊരു 25 കോടി കൂടി നല്‍കി. മാര്‍ച്ചില്‍ ലഭിച്ച പണം കൊണ്ടാണ് നടപ്പുവര്‍ഷത്തെ ചെലവുകള്‍ ഇതുവരെ നടത്. നടപ്പു വര്‍ഷത്തില്‍ ഇതുവരെ ഒരു പണവും കുടുംബശ്രീയ്ക്കു നല്‍കിയില്ല. 
പണമില്ലാത്തതു കൊണ്ട് കുടുംബശ്രീയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളാകെ അവതാളത്തിലാണ്. കുടുംബശ്രീ സംരംഭകര്‍ക്കുളള ആനുകൂല്യങ്ങളൊും നല്‍കാന്‍ കാശില്ല.

സംഘകൃഷി, സംരംഭങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷണായി നല്‍കുില്ല. ബാങ്കു ലിങ്കേജിന്റെ ഭാഗമായി നല്‍കേണ്ട മാച്ചിംഗ് ഗ്രാന്റുകള്‍ ഈ സാമ്പത്തിക വര്‍ഷം നല്‍കിയി'േയില്ല. സിഡിഎസുകള്‍ക്കും എഡിഎസുകള്‍ക്കും നല്‍കേണ്ട പരിശീലനങ്ങള്‍, സംരംഭകര്‍ക്കുളള പരിശീലനങ്ങള്‍ എിവ മിഷനില്‍ പണമില്ലാത്തതിനാല്‍ ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുു.

മാച്ചിംഗ് ഗ്രാന്റ് ഇനത്തില്‍ 5.5 കോടിയും പലിശ സബ്‌സിഡി ഇനത്തില്‍ 11 കോടിയും സംഘകൃഷിയ്ക്കുളള ആനൂകൂല്യ ഇനത്തില്‍ 9.5 കോടിയും സംരംഭകര്‍ക്കു നല്‍കേണ്ട സബ്‌സിഡിയായി 8 കോടിയും അക്കൗണ്ടന്റുമാര്‍ക്കും സിഡിഎസ് ചെയര്‍പേഴ്‌സമാരുടെയും ശമ്പളയിനത്തില്‍ 2.5 കോടിയും സിഡിഎസുകളുടെ ഭരണനിര്‍വഹണ ഗ്രാന്റായി 2.6 കോടി രൂപയും നല്‍കാനുണ്ട്. ഏകദേശം 39 കോടിയോളം രൂപ പലയിനങ്ങളിലായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പലയിനങ്ങളിലായി ലഭിക്കാനുണ്ട്.

മിഷന്‍ ജീവനക്കാര്‍ക്കും സിഡിഎസ് ചെയര്‍പേഴ്‌സമാര്‍ക്കും ഒക്‌ടോബര്‍ മുതല്‍ ശമ്പളവും ഓണറേറിയവും നല്‍കിയി'ില്ല. അതുകൊണ്ടുത െകുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കാര്യമായ ഒരു പ്രവര്‍ത്തനവും ചെയ്യാന്‍ കഴിയുില്ല. മാസം തോറും മന്ത്രിയ്ക്ക് ഉദ്ഘാടനം ചെയ്യാന്‍ ചില പരിപാടികള്‍ നടത്തുതല്ലാതെ കുടുംബശ്രീ പ്രവര്‍ത്തകരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനുളള പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമി'ിരിക്കുകയാണ്.



രാപ്പകല്‍ സമരം
യുഡിഎഫ് ഭരണത്തിന്റെ രണ്ടാം വര്‍ഷം സെക്ര'റിയേറ്റിനു മുില്‍ നട രാപ്പകല്‍ സമരം അധികമാരും മറു പോകാനിടയില്ല. സംസ്ഥാനത്തിന്റെ മുഴുവന്‍ ശ്രദ്ധയും സ്ത്രീകളുടെ ഈ സഹനസമരം ആവാഹിച്ചെടുത്തു. കുടുംബശ്രീയെപ്പോലെത െഎം എം ഹസന്റെ ജനശ്രീയെയും പ്രോത്സാഹിപ്പിക്കു ഒരു സമീപനം പുതിയ യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടു. സമാന്തരമായ സംവിധാനങ്ങളുണ്ടാവുകയും ഒരേ വ്യക്തികള്‍ ത െപലസംഘങ്ങളിലും അംഗമായി വായ്പയെടുക്കു സ്ഥിതി വു കഴിഞ്ഞാല്‍ മൈക്രോ ഫിനാന്‍സ് സംവിധാനമാകെ തകരും. കാരണം, വായ്പയുടെ തിരിച്ചടവ് ഉറപ്പുവരുത്തുത് സഹഅംഗങ്ങളില്‍ നിുളള സമ്മര്‍ദ്ദമാണ്. സമാന്തര സംവിധാനങ്ങള്‍ വരുതോടെ കൂ'ായ്മയുടെ കെ'ുറപ്പു നഷ്ടപ്പെടും. എത്ര പറഞ്ഞി'ും യുഡിഎഫ് നേതാക്കന്മാര്‍ക്ക് ഇതു ബോധ്യമായി'ില്ല. സദ്ധ സംഘടനകളുടെയും സമുദായ സംഘടനകളുടെയും സ്വയംസഹായ സംഘങ്ങള്‍ സമാന്തരമായി ഉണ്ടല്ലോ എ ന്യായമാണ് അവര്‍ പറയുത്. നാടു ഭരിക്കു രാഷ്ട്രീയപ്പാര്‍ടി ഉണ്ടാക്കു സ്വയംസഹായ സംഘങ്ങള്‍ സാമുദായിക സംഘടനകളെപ്പോലെ കരുതിയാല്‍മതി എു വാദിക്കുവരോട് എന്തു പറയാന്‍! കൃത്യമായ ലക്ഷ്യം വെച്ചാണ് ജനശ്രീയെ കരുപ്പിടിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരു ദേശീയ ഉപജീവന മിഷന്റെ ഭീമമായ പണം ജനശ്രീ വഴി വഴിതിരിച്ചു വിടുതിനുളള ഒരു നീക്കമായിരുു. ഗ്രാമവികസന വകുപ്പിനെ തദ്ദേശവകുപ്പില്‍ നി് വീണ്ടും വിഭജിച്ച് കെ സി ജോസഫിനെ മന്ത്രിയായി നിശ്ചയിച്ചത് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പണത്തില്‍ കണ്ണുവെച്ചി'ാണെ് അക്കാലത്ത് അഭിപ്രായപ്രകടനങ്ങള്‍ വു. അതിനെ ശരിവെയ്ക്കു തരത്തിലായിരുു ജനശ്രീയോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം.

ദേശീയ ഉപജീവന മിഷന്‍ കുടുംബശ്രീയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ രൂപം നല്‍കിയ ഒരു സ്വയം തൊഴില്‍ പദ്ധതിയായിരുു. പദ്ധതിരേഖയില്‍ത്ത െകുടുംബശ്രീ മാതൃകയിലോ ആന്ധ്രയിലെ സ്വയംസഹായ സംഘ മാതൃകയിലോ ആയിരിക്കും വിവിധ സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കാനെ് വ്യക്തമാക്കിയിരുു. ഈയൊരു പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും തിരുവനന്തപുരത്ത് കുടുംബശ്രീയുടെ സമരം ആരംഭിക്കുകയും ചെയ്തു. കേരളത്തില്‍ കുടുംബശ്രീ മുഖേനെയേ പദ്ധതി നടപ്പാക്കൂ എ് കേന്ദ്രമന്ത്രിയായിരു ജയറാം രമേശ് വ്യക്തമാക്കിയതോടെ സംസ്ഥാന സര്‍ക്കാര്‍ ഒത്തുതീര്‍പ്പിനു നിര്‍ബന്ധിതരായി. 
ദേശീയ ഉപജീവന മിഷനില്‍ നി് ആയിരത്തോളം കോടി രൂപ കേരളത്തിന് ലഭിക്കും എാണ് അു പറഞ്ഞിരുത്. എാല്‍ ജനശ്രീയ്ക്ക് പങ്കാളിത്തമില്ല എു വതോടു കൂടി കേരളസര്‍ക്കാരിന്റെ താല്‍പര്യവും പോയി. 2011-12ല്‍ 50 കോടി രൂപയാണ് പ്രാഥമികമായി കേരളത്തിന് അനുവദിച്ചത്. അതില്‍നി് 22 കോടി രൂപ ആദ്യഗഡുവായി ലഭിച്ചു. രണ്ടാം ഗഡു അപേക്ഷിച്ചുമില്ല, കി'ിയുമില്ല. തലേവര്‍ഷം കി'ിയ പണം ചെലവഴിച്ചി'ില്ലാത്തതുകൊണ്ടും 2012-13ല്‍ ദേശീയ ഉപജീവന മിഷന് ആവശ്യമായ രേഖകള്‍ നല്‍കാത്തുകൊണ്ടും ആ വര്‍ഷം പണമേ ലഭിച്ചില്ല. 2013-14ല്‍ 20 കോടി രൂപ ധനസഹായമായും 25 കോടി രൂപ പലിശ സബ്‌സിഡിയായും ലഭിച്ചു. 2014-15ല്‍ വെറും 10 കോടി രൂപയാണ് കേന്ദ്രത്തില്‍ നിു ലഭിച്ചത്. ദേശീയ ഉപജീവന മിഷന്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ നല്‍കാന്‍ പര്യാപ്തമായതാണ്. ദേശീയ ഉപജീവന മിഷന്‍ പരിപാടി ഇത്തരത്തില്‍ തകര്‍ത്തതിന് കേരളത്തിലെ സ്ത്രീകളോട് യുഡിഎഫ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയേ പറ്റൂ. 
ദേശീയ ഉപജീവന മിഷനടക്കം കേന്ദ്രസഹായമായി കി'ിയ പണത്തില്‍നി് 78 കോടിയോളം രൂപ വകമാറ്റി ചെലവാക്കിക്കൊണ്ടാണ് കുടുംബശ്രീയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തി വരുത്. 

(മിഷനില്‍ ചില ഉദ്യോഗസസ്ഥര്‍ക്ക് ശമ്പളം ആവശ്യമേയില്ല. കിംബളം ആവശ്യത്തിലധികമായിക്കഴിഞ്ഞിരിക്കുു). കുടുംബശ്രീ പ്രവര്‍ത്തകര്‍ സമരം ചെയ്താണ് ദേശീയ ഉപജീവന മിഷന്റെ മുഖ്യ ഏജന്റായി കുടുംബശ്രീയെ നിശ്ചയിച്ചത്. എാല്‍ 2012-15വരെ ദേശീയ ഉപജീവന മിഷനില്‍നിും കേരളത്തിന് അര്‍ഹമായി ലഭിക്കേണ്ട പണം യഥാവിധി നേടിയെടുക്കാന്‍ കഴിഞ്ഞി'ില്ല. 2011-12ല്‍ ദേശീയ ഉപജീവന മിഷനില്‍ നിും രണ്ടാം ഗഡു വാങ്ങുതിനുളള അപേക്ഷ പോലും നല്‍കിയില്ല. 2013-14ല്‍ പ്രത്യേക പ്രോജക്ടിനുളള പ്രൊപ്പോസല്‍ സമര്‍പ്പിച്ചില്ല. 2014-15ലും ഇതേ അവസ്ഥ തുടരുു. 2015-16ലേയ്ക്ക് സമര്‍പ്പിച്ച പ്രോജക്ടിന്റെ 50 ശതമാനം സര്‍ക്കാര്‍ അനുവദിച്ചു. ഇത് ഓം വര്‍ഷത്തില്‍ ലഭിക്കാന്‍ അര്‍ഹതപ്പെ' തുകയുടെ 20-25 ശതമാനമേയുളളൂ. സര്‍ക്കാര്‍ തലത്തില്‍ ഈ പ്രവര്‍ത്തനം സംബന്ധിച്ച റിവ്യൂ നടത്താറില്ല. കേന്ദ്രവിഹിതം വാങ്ങുതിനും സംസ്ഥാന വിഹിതം നല്‍കുതിനും ഒരു നടപടിയും വകുപ്പുതലത്തില്‍ സ്വീകരിക്കുില്ല. മന്ത്രിയ്ക്കതില്‍ സമയവുമില്ല. ലഭിക്കു പണം യഥാവിധി വിനിയോഗിക്കുുണ്ടോയെ് വിലയിരുത്താനുളള താല്‍പര്യവും മന്ത്രി കാണിക്കാറില്ല. ഇക്കാര്യത്തില്‍ ഒരു പുരോഗതി ഉണ്ടായകാര്യം പറയാതിരിക്കാന്‍ പറ്റില്ല. കുടുംബശ്രീ മിഷന്റെ സംസ്ഥാനതല റിവ്യൂയോഗങ്ങളൊക്കെത്ത െകേരളത്തിലെ മികച്ച റിസോര്‍'ുകളില്‍ സംഘടിപ്പിക്കുതില്‍ മന്ത്രിയും മിഷന്‍ ജീവനക്കാരും പ്രത്യേകശ്രദ്ധ പുലര്‍ത്തുുണ്ട്. ഈ അഴിമതി സഹിക്കാന്‍ കഴിയാതെ കുടുംബശ്രീ മിഷനില്‍ പ്രവര്‍ത്തിക്കാന്‍ സ്വയം സദ്ധരായി വ 3 ഡയറക്ടര്‍മാരും ട്രാന്‍സ്ഫര്‍ വാങ്ങി തിരിച്ചുപോയി എും നാം അറിയണം. അഴിമതിയ്ക്കു സദ്ധനല്ലാത്ത ഒരു ഉദ്യോഗസ്ഥനെയും കുടുംബശ്രീയില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലൊണ് മന്ത്രിയുടെ ഓഫീസ്.

1 comment:

  1. മന്ത്രിക്ക് ശ്രീ‍ ആയാല്‍ മതി

    ReplyDelete

ഹര്‍ഷദ്‌മേത്തയുടെ പുനരവതാരം

ഇരുപതു വര്‍ഷം മുമ്പാണ് ഹര്‍ഷദ് മേത്ത എന്ന തട്ടിപ്പുവീരന്‍ മുന്‍ പ്രധാനമന്ത്രി  നരസിംഹറാവുവിന് ഒരുകോടി രൂപ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിലൂ...